ജലഭരദിനരാത്രങ്ങൾ

Mail This Article
×
വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യത്രിത്വത്തെയും ഒരു 'അത്താഴ'ത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലഭരദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ഗോൾഡ്സ്മിത്തുകളുടെ കർമ്മമാണ്. വാക്കുകളുടെ ഈ കോർത്തിണക്കൽ വേർഡ്സ്മിത്തുകളുടെയും. കേളിപ്പെട്ട വേർഡ് സ്മിത്തുകൾ പൂർവികരായ വാഗ്‌വിധാതാക്കളിൽ ഏറെപ്പേരുണ്ട്, മലയാളത്തിൽ. അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്. ബനേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.