Download Manorama Online App
തിരുവനന്തപുരം ∙കവി സുഗതകുമാരിയുടെ നവതി സ്മൃതിക്കു 90 തിരികൾ തെളിച്ചുകൊണ്ടു പ്രാർഥനയോടെ തുടക്കം. 1934 ജനുവരി 24ന് ആറന്മുളയിൽ ജനിച്ചു തലസ്ഥാനത്തു വളർന്ന കവിയെ അനുസ്മരിക്കാൻ വിവിധ സംഘടനകളും വ്യക്തികളും അണിനിരന്നു. മാനവീയം വീഥിയിലാണു കവിതത്തുള്ളികളുടെ അകമ്പടിയോടെ 90 ചെരാതുകൾ തെളിഞ്ഞത്. പ്രകൃതിക്കു
തിരുവനന്തപുരം ∙ മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ നവതി സ്മൃതിയിൽ സഹൃദയ ലോകം. ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് സുഗതകുമാരിക്ക് 90 വയസ്സു പൂർത്തിയാകുമായിരുന്നു. 3 വർഷം മുൻപായിരുന്നു പ്രകൃതിയുടെ കാവലാളെന്നു കൂടി അറിയപ്പെട്ടിരുന്ന കവിയുടെ വേർപാട്. സാഹിത്യലോകത്തിനു പുറമേ പരിസ്ഥിതി രംഗത്തും സാമൂഹിക
കവി നൽകുന്ന സത്യവാങ്മൂലമാണ് ഓരോ കവിതയും. സുഗതകുമാരിയുടെ കവിതകളിൽ മുഗ്ധരായിപ്പോയ വായനക്കാർക്കു വലിയൊരു ഉറപ്പു ലഭിച്ചിരുന്നു: ‘സമാനഹൃദയ, നിനക്കായ് പാടുന്നേൻ’. അതുകൊണ്ട് അവർ ആ കവിതകളിലേക്കു വീട്ടിലേക്കെന്നപോലെ തിരിച്ചെത്തിക്കൊണ്ടിരുന്നു. അനുരാഗവും അഴലും ആകുലതകളും പ്രതീക്ഷകളുമെല്ലാം ആ വരികളിൽ കെടാത്ത
കൊൽക്കത്ത∙ സുഗതകുമാരിയുടെ നവതി ആഘോഷത്തിന് മുന്നോടിയായി കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് നടത്തിയ 'സുഗതസ്മൃതി സദസ്' വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സുഗത നവതിയാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കവി ഗുരുവിന്റെ നാട്ടിലെത്തിയ സംഘാടക സമിതി
വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News