കൈതമുള്ളിന്റെ മൂർച്ചയും നാട്ടുവഴിയുടെ തണലുമുള്ള വരികൾ; പുഴയുടെ തണുപ്പും മാങ്ങയുടെ മധുരവും പകരും കവിതകൾ
Mail This Article
×
നമുക്കു ചുറ്റുമുള്ള അതിസാധാരണങ്ങളായ സംഭവങ്ങളാണു നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിലുള്ളത്. എന്നാൽ അവയൊക്കെയും തന്നെ നമ്മൾ കാണാത്ത കാഴ്ചകളുമാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവയുമാകാം. കണ്ടിട്ടും മനസ്സിലാകാത്തവയുമാകാം. ഈയടുത്ത് ഏറെ ചർച്ചയായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ ആശയം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.