ADVERTISEMENT

ഓണം എന്നു കേൾക്കുമ്പോഴൊക്കെ ഇളവെയിലും ചാറ്റൽ മഴയും ഒരുമിച്ചു ചേർന്ന പകലനക്കങ്ങളെ ഓർമ വരും. അത്തം തുടങ്ങിയാൽ അവസാനത്തെ മൂന്നു ദിവസം, തിരുവോണനാളടക്കം പൂക്കളങ്ങൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങൾ കുട്ടികളുടെ മുഖ്യജോലി. നേരം പുലർന്നുവരുന്നതേയുണ്ടാവൂ. ഏട്ടനും ഏച്ചിയും ഞാനും ചേർന്ന് ഇളയമ്മയായ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com