വേവുന്ന മനസ്സിന്റെ തുടിപ്പും കിതപ്പും; മൗനത്തിൽ ഉരുവം കൊള്ളുന്ന കഥകൾ
Mail This Article
×
മൗനമാണ് ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ ഭാഷ. ഉൾക്കടച്ചിലുകളുടെ പെരുംഭാണ്ഡവുമായി വായനക്കാരെ സമീപിക്കുന്നവരാണ് ഇന്ദുചൂഡന്റെ കഥാപാത്രങ്ങൾ. ഒറ്റപ്പെടലിന്റെ നെരിപ്പോടിലെരിയുന്ന മനസ്സുമായി ഒരിറ്റ് ആശ്വാസം തേടിയുള്ള യാത്രയിലാണവർ. കേരളത്തിലെ ഒരു നദിക്കരയിലെ ഗ്രാമത്തിൽനിന്നും തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.