അതുകൊണ്ടാണ് ഇളയമകളേയും അവർ ഇല്ലാതാക്കിയത്, പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഗുരുതര പരാമർശങ്ങളുമായി വാളയാർ അമ്മ
Mail This Article
×
മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ഇതിന്റെ വിഷമത്തിൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും ഭാഗ്യവതി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.