Premium

1988ലേ ജീവനു ഭീഷണി: പുസ്തകങ്ങൾ കത്തിച്ചു; വധിക്കാൻ ഫത്‌വ: വിവാദങ്ങളുടെ റുഷ്ദി

HIGHLIGHTS
  • റുഷ്ദിയുടെ നോവൽ നിരോധിച്ചത് ഇന്ത്യ അടക്കം 13 രാജ്യങ്ങളിൽ
  • അന്നും ഇന്നും വിവാദ പുരുഷനായി സൽമാൻ റുഷ്ദി
writer-salman-rushdie
സൽമാൻ റുഷ്ദി. Photo Credit: Tolga AKMEN / AFP
SHARE

1989ലെ പ്രണയ ദിനത്തിലാണ് സൽമാൻ റുഷ്ദിയെ വധിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖുമേനി ഫത്‌വ പുറപ്പെടുവിക്കുന്നത്. മതദ്രോഹമാണു പുസ്തകത്തിലുള്ളത് എന്നാരോപിച്ച് ഗ്രന്ഥകർത്താവിനെ എവിടെവച്ചും കൊന്നുകളയുക എന്ന കൽപനയാണു ഖുമേനി പുറപ്പെടുവിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}