ADVERTISEMENT

ഇത്തരം കഥകളൊക്കെ മറ്റാരെയും പോലെ വള്ളിക്കുട്ടിയെയും ശരിക്ക് ഭയപ്പെടുത്തിയിരുന്നു. ചെറുപ്പം മുതലേ അവൾ കേൾക്കുന്ന കഥകളാണിതെല്ലാം. കടപ്പുറത്തെ കൈതപ്പൊന്തകൾ ചില രാത്രികളിൽ നിർത്താതെ കത്തുന്നതും നേരം വെളുത്താൽ പൂർവ്വസ്ഥിതിയിലാകുന്നതും എത്രയോ തവണ പലരും പറഞ്ഞവൾ കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പുലർച്ചെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com