സ്വന്തമായി വീടില്ല, ‘അമ്മ’ നല്കുന്ന പെൻഷൻ ഏക ആശ്രയം; കുട്ട്യേടത്തി വിലാസിനി അഭിമുഖം
Mail This Article
×
മലയാളസിനിമ വളർന്നുവരുന്നത് കൈപിടിച്ച് ഒപ്പം നടന്ന് നേരിട്ടുകണ്ടറിഞ്ഞ അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. ബ്രോണിയായി ജനിച്ച് വിലാസിനിയായി ജീവിച്ച അഭിനേത്രി. കോയമ്പത്തൂരിൽ ജനിച്ച് തൃശൂരിൽ വളർന്ന് തിരുവനന്തപുരത്ത് താമസിച്ച് കോഴിക്കോട്ടുകാരിയായി മാറിയ കുട്ട്യേടത്തി വിലാസിനിയുടെ ജീവിതം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.