പതിനഞ്ചു വർഷത്തിലധികമായി മലയാളസിനിമയിൽ ഒരു അനിഷേധ്യ സാന്നിധ്യമായി നിൽക്കുന്ന താരമാണ് സൈജു കുറുപ്പ്. കോർപറേറ്റ് ജീവിതത്തിനിടെ പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറിനെ കണ്ടുമുട്ടിയത് സൈജുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. എംജിയുടെ "അഭിനയിക്കുമോ" എന്ന ചോദ്യത്തിന് ‘പിന്നെന്താ’ എന്ന് മറുപടികൊടുത്ത സൈജു കുറുപ്പ്, ഹരിഹരൻ എന്ന അതുല്യ പ്രതിഭയുടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്നിപ്പോൾ മേപ്പടിയാനിൽ ഉണ്ണിമുകുന്ദന്റെ സന്തതസഹചാരിയായി ഭൂതകാലത്തിലെ സൈക്കോളജിസ്റ്റായി മലയാള സിനിമയിൽ ഏതു കഥാപാത്രങ്ങളും വിശ്വസിച്ചേൽപ്പിക്കാൻ കഴിയത്തക്കവിധം ഒരു നെടുംതൂണായി നിറഞ്ഞു നിൽക്കുന്നു.
‘മേപ്പടിയാനു’ വേണ്ടി സിനിമയും കഥാപാത്രങ്ങളും മാറ്റി വയ്ക്കേണ്ടി വന്നു: സൈജു കുറുപ്പ് അഭിമുഖം

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.