ADVERTISEMENT

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകർക്ക് എന്നും ആവേശമാണ്. അടുത്തിടെ ഒരു വിവാഹ ചടങ്ങിനെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 

mammootty-mohanlal-2
mammootty-mohanlal-3
mammootty-mohanlal-1
wedding-santhosh-t-rainmakers
wedding-santhosh-t
wedding-santhosh-t-rainmakers-1
wedding-santhosh-t-rainmakers-2
wedding-santhosh-t-rainmake-5
wedding-santhosh-t-rainmake-3
wedding-santhosh-t-rainmake-6
wedding-santhosh-t-rainmake-7
wedding-santhosh-t-rainmake-911
wedding-santhosh-t-rainmake-9
wedding-santhosh-t-rainmake-9113
wedding-santhosh-t-rainmake-9113
wedding-santhosh-t-rainmake-334
wedding-santhosh-t-rainmake-3344
wedding-santhosh-t-rainmake-39
wedding-santhosh-t-rainmake-45
wedding-santhosh-t-rainmake-3331
wedding-santhosh-t-rainmake-33432
wedding-santhosh-t-rainmake-47
wedding-santhosh-t-rainmake-46

 

നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ മകളുടെ വിവാഹചടങ്ങിനെത്തിയതായിരുന്നു താരങ്ങൾ. വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്.

 

ഇപ്പോഴിതാ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ദിലീപ്, ടൊവീനോ തോമസ്, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ഐശ്വര്യലക്ഷ്മി, റിമ, ആഷിക്ക് അബു, ഇന്ദ്രജിത്ത് എന്നിവരും നമ്പദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. നീരാളി, മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സന്തോഷ്.

ചിത്രങ്ങൾക്ക് കടപ്പാട്: റെയിൻമേക്കേർ ഇവന്റ്സ് ആൻഡ്  വെഡ്ഡിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com