ADVERTISEMENT

മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തമായ പത്മരാജൻ സിനിമകളെ പ്രണയിച്ചവരാരും ക്വീൻ മേരിയെ മറന്നുകാണില്ല. സോളമന്റെ ഉത്തമഗീതവും സോഫിയയുടെ നിസ്സഹായതയും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന പേരിൽ അഭ്രപാളിയിലേക്ക് ആവാഹിച്ചപ്പോൾ മോഹൻലാലിന്റെ അമ്മയുടെ സന്തത സഹചാരിയായ, സോളമന്റെയും സോഫിയയുടെയും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com