പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ കണ്ട ശേഷം സംവിധായകൻ ഒമർ ലുലുവിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ മാത്രം ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും ഒമർ പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ കണ്ട ശേഷം സംവിധായകൻ ഒമർ ലുലുവിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ മാത്രം ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും ഒമർ പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ കണ്ട ശേഷം സംവിധായകൻ ഒമർ ലുലുവിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ മാത്രം ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും ഒമർ പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ കണ്ട ശേഷം സംവിധായകൻ ഒമർ ലുലുവിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ മാത്രം ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നും ഒമർ പറയുന്നു.

 

ADVERTISEMENT

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ‘ബ്രോ ഡാഡി’യെ സാദൃശ്യപ്പെടുത്തി ചിലർ രംഗത്തുവന്നിരുന്നു. കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ എത്തിയത്.

 

ADVERTISEMENT

‘‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ നാടോടിക്കാറ്റിലെ ദാസന്റേയും ജയന്റേയും ചിത്രം പങ്കിട്ട് ഒമർ കുറിച്ചു.