ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ട വിഷയം: മമ്മൂട്ടി
മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിക്കുന്നു.
മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിക്കുന്നു.
മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിക്കുന്നു.
മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിക്കുന്നു.
‘‘ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. അതൊട്ടും ഗുണകരമായ കാര്യമല്ല. ഒരുതരത്തിലും അതിനെ അനുകൂലിക്കരുത്. ഇക്കാര്യത്തില്‍ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ, സമൂഹം ഗൗരവതരമായി ഈ വിഷയം ആലോചിക്കേണ്ടതുണ്ട്.’’ മമ്മൂട്ടി പറഞ്ഞു.
വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. അഭിമുഖം ഒക്ടോബർ അഞ്ചിന് വൈകിട്ട് 5.30ന് മനോരമ ന്യൂസില്‍ സംപ്രേക്ഷണം ചെയ്യും.