ADVERTISEMENT

വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നടിയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. ‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ നൽകിയ പേര്.

nimisha-anu
സഹോദരി നീതു സജയൻ, അമ്മ ബിന്ദു സജയൻ, അനു സിത്താര എന്നിവർക്കൊപ്പം നിമിഷ സജയൻ
nimisha-sajayan-new-home32
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
nimisha-sajayan-new-home76
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും

പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയവർ അതിഥികളായി എത്തി.

nimisha-sajayan-new-home332
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
nimisha-sajayan-new-home3324
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
nimisha-sajayan-new-home736
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും

ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടി പ്രേക്ഷകർക്കായും പങ്കുവച്ചു. സാരിയിൽ സുന്ദരിയായാണ് നടിയെ കാണാനാകുക.

nimisha-anu3
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
nimisha-sajayan-new-home2
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
nimisha-sajayan-new-home7336
നിമിഷ സജയന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും

മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ സജയൻ നായരാണ് നിമിഷയുടെ പിതാവ്. ഈ ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലാണ് നിമിഷയും കുടുംബവും താമസിച്ചിരുന്നത്.

nimisha-sajayan-new-home7
nimisha-sajayan-new-home74
nimisha-sajayan-new-home7346

ബിന്ദു സജയൻ ആണ് അമ്മ,  നീതു സജയൻ എന്നൊരു സഹോദരി കൂടി നിമിഷയ്ക്കുണ്ട്.

English Summary:

Nimisha Sajayan's Dream Home: Kochi House 'Janani' Brings Actress Overwhelming Joy!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com