പ്രേമം സിനിമയ്ക്കെതിരെ ഡി.ജി.പി സെന്‍കുമാര്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഗണേഷ്‌കുമാര്‍ എംഎല്‍എ. സിഇടി കൊളജിലുണ്ടായ പ്രശ്‌നങ്ങള്‍ക്കും, കാംപസുകളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും കാരണം പ്രേമം സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രേമം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടും അതിലെ ഗാനങ്ങള്‍ ഹിറ്റായതുകൊണ്ടും യുവാക്കള്‍ ഏറ്റെടുത്തു. അല്ലാതെ പ്രേമം സിനിമ കണ്ടതുകൊണ്ടു അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും പ്രേമം സിനിമയെ വിമര്‍ശിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.