നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്‍ക്കുന്ന കൃഷ്ണതുളസിക്കതിര്‍ പോലെ നിര്‍മല സൗന്ദര്യം തുളുമ്പുന്ന പാട്ടുകള്‍. പാട്ടെഴുത്തുകാരന്റെ പേരിനേക്കാള്‍ മലയാളിക്ക് പരിചിതം ആ പാട്ടുകള്‍ തന്നെ. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്‌മമൂര്‍ത്തിയെ പാടി പുകഴ്ത്തിയ പാദമുദ്രയിലെ ഒരു ഗാനം മാത്രം
Premium
‘എങ്കിൽ നീ തന്നെ പാടിക്കോ’, ജയചന്ദ്രനെ പിണക്കിയ ഈണം, അറിയപ്പെടാതെപോയ രചയിതാവ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.