കുറത്തിയെയും കാട്ടാളനെയുമൊക്കെ കവിതയുടെ കളത്തിലെത്തിച്ച് തുള്ളി ഉറയിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. പന്തംപോല്‍ ജ്വലിക്കുന്ന എത്രയോ കവിതകളാണ് മലയാളിയുടെ നെഞ്ചിലേക്ക് കോരിയിട്ടത്. മലയാള കവിതയുടെ ആധുനിക ഘട്ടത്തെ ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു കവി നമുക്കുണ്ടാകില്ല. വാക്കുകളുടെ കരുത്തും
Premium
‘നിങ്ങളെന്താ സിനിമാപ്പാട്ടെഴുതാന്‍ നോക്കിയതാണോ’; അന്ന് ഭാര്യയുടെ ചോദ്യം കേട്ട് കടമ്മനിട്ട പൊട്ടിച്ചിരിച്ചു, പക്ഷേ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.