ഒരു പ്രാര്‍ത്ഥനാഗീതംപോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍ നിന്ന് ഗംഗാതീര്‍ത്ഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. ഭക്തിഗാനങ്ങള്‍ കൊണ്ടു സമ്പന്നമായ നമ്മുടെ ഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍
Premium
കാമുകൻ മരിച്ചപ്പോൾ കവി പിറന്നു, ചൊവ്വല്ലൂരിന്റെ ആദ്യ കവിതയ്ക്കു പിന്നിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.