Download Manorama Online App
ഇഷ്ടഗാനത്തെപ്പറ്റി സംഗീതലോകത്തെ മലപ്പുറത്തിന്റെ സപ്തസ്വരങ്ങൾ പറയുന്നു, അതുൽ നറുകര (പിന്നണി ഗായകൻ. പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി) ഇഷ്ടഗാനം: ‘കലക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കോ പൂപറിക്കാ പോകിലാമോ’ (ചിത്രം : അയ്യപ്പനും കോശിയും) എന്തുകൊണ്ട്: ‘ആർക്കാണ്
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പതു വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്.
ചാൾസ് ആന്റണി. വിദേശ സംഗീത വേദികളിലെ നിറസാന്നിധ്യം. ഈ പേര് പക്ഷേ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് 11 വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 2012 ൽ ഫുട്ബോൾ ഇതിഹാസം മറഡോണ ആദ്യമായി കേരളത്തിലെത്തിയ ആ ദിവസം. അന്ന് ആയിരങ്ങൾ തിങ്ങിനിറഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയ്ക്കുവേണ്ടി വേണ്ടി സ്പാനിഷിൽ
പാട്ടുകളിലൂടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പാട്ടിന്റെ പേരിൽ ഹിറ്റായ ചിത്രങ്ങളുടെ കാലം. പ്രണയവും വിരഹവും സന്തോഷവും ആവേശവുമെല്ലാം പാട്ടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ട്, ഒരേ ഭാവം പറയാൻ പല തരം പാട്ടുകൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. എന്നാൽ ഇപ്പോൾ സിനിമയുടെ സ്വഭാവവും
മാവേലിക്കര ∙ മുഖർശംഖിന്റെ നാക്കിൽ ചൂണ്ടുവിരൽ സ്പർശിച്ച് സംഗീത വിരുന്നൊരുക്കുന്ന മോഹൻകുമാർ മാവേലിക്കര ലോക സംഗീത ദിനം ഇന്ന് ആഘോഷിക്കുമ്പോൾ പത്തനംതിട്ട ഓമല്ലൂർ സരസ്വതി വിദ്യാലയത്തിൽ കച്ചേരി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മാവേലിക്കര ഉമ്പർനാട് രതീഷ് നിവാസിൽ മോഹൻകുമാർ റെയിൽവേയിലെ ജൂനിയർ