‘പ്രിയൻ സ്ക്രിപ്റ്റ് എഴുതി, ബജറ്റ് മൂന്നര ലക്ഷം, ഞങ്ങളുടെ ആദ്യ സിനിമാപദ്ധതി അവസാനിച്ചത് ചവറ്റുകുട്ടയിൽ’; എം.ജി ശ്രീകുമാർ പറയുന്നു
Mail This Article
×
പലപ്പോഴായി പല സിനിമാ ചര്‍ച്ചകൾക്കും സാക്ഷ്യം വഹിച്ച ഇടമാണ് തിരുവനന്തപുരം നഗരിയിലെ ഇന്ത്യൻ കോഫി ഹൗസ്. പ്രിയദർശൻ, മോഹൻലാൽ, എം.ജി.ശ്രീകുമാർ, കലാസംവിധായകൻ ശേഖർ തുടങ്ങിയവരായിരുന്നു അക്കാലത്തെ ചർച്ചകളിലെ പ്രധാനികൾ. പിൽക്കാലത്ത് ഇവരൊക്കെത്തന്നെയാണ് മലയാള സിനിമാരംഗത്ത് അതുല്യരായി വളർന്നതും. ഒരു ചൂടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.