‘അന്ന് സ്റ്റുഡിയോയുടെ പുറത്തിറങ്ങി ഞാൻ പൊട്ടിക്കരഞ്ഞു, ഇന്ന് നിരാകരിച്ചവർ നാളെ തേടിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച അമ്മ’; ജീവിതം പറഞ്ഞ് എം. ജയചന്ദ്രൻ
Mail This Article
×
സംഗീതത്തിൽ ഇരുപത്തിയഞ്ചും ജീവിതത്തിൽ അൻപതും വർഷങ്ങൾ പിന്നിടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എം.ജയചന്ദ്രൻ. ഓർമ വച്ച കാലം മുതൽ ജയചന്ദ്രനൊപ്പം പ്രാണവായു പോലെ സംഗീതമുണ്ട്. അതികായന്മാർ വാണിരുന്ന സിനിമാ സംഗീതരംഗത്തേയ്ക്ക് പൂർവികരുടെ പിൻബലമില്ലാതെ കടന്നു വന്ന ആ ചെറുപ്പക്കാരനായ സംഗീതജ്ഞൻ സമകാലികരോടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.