അന്ന് ബോധമില്ലാതെ കിടന്നത് 11 ദിവസം! ഡോക്ടറുടെ ചോദ്യം ജീവിതം തിരിച്ചു പിടിച്ചു; ബിച്ചു തിരുമല മനസ്സു തുറന്നപ്പോൾ
Mail This Article
×
കാണേണ്ടയാളുടെ മേല്‍വിലാസം പോലുമില്ലാതെ ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ മെനഞ്ഞ വാക്കുകളുടെ ഓലത്തുമ്പത്തിരുന്ന് മലയാള സിനിമ പാടിത്തുടങ്ങിയിട്ട് വര്‍ഷം അമ്പത്. തത്വചിന്തയും പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളില്‍ പകര്‍ന്ന എഴുത്തുകാരന്റെ ആദ്യഗാനം പാടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.