‘അച്ഛനെന്താ ആരോടും പറയാതെ പോയത്?’: മക്കളുടെ ഓർമയിൽ മലയാളത്തിന്റെ വയലാർ
Mail This Article
×
മരണത്തിന് അഞ്ചു മാസം മുൻപ് വയലാർ രാമവർമ ഒരു യാത്ര പോയി. ആ യാത്രയിൽ ഇളയ മക്കളായ യമുനയെയും സിന്ധുവിനെയും ഒപ്പം കൂട്ടി. 1975ലെ വേനലവധിക്കാലത്തെ ആ യാത്രയാണ് യമുനയുടെ മനസ്സിൽ ഇന്നും തളിരിട്ടു നിൽക്കുന്ന അച്ഛനോർമ്മ. ഇന്ന്, ഒക്ടോബർ 27, വയലാറിന്റെ 46–ാം ചരമദിനം ആചരിക്കുമ്പോൾ അന്ന് അച്ഛന്റെ ലാളന കൂടുതൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.