‘റാഗിങ്ങിലൂടെ പരിചയപ്പെട്ടു, ലാൻഡ് ഫോണിലൂടെ പ്രണയിച്ചു, 17 വർഷങ്ങൾ’; പാട്ടും പറച്ചിലുമായി വിനീതിന്റെ ദിവ്യ
Mail This Article
×
ഒരു ഉണക്കമുന്തിരിയിലൂടെ കിട്ടിയ ചെറുമധുരവും പുളിയുമെല്ലാം നുണഞ്ഞു നടക്കുകയാണ് ഇപ്പോൾ കേരളത്തിലെ കുറച്ചു പേർ. കുറച്ച് അല്ല, കുറച്ചധികം പേർ. ഹൃദയത്തിലെ ഉണക്കമുന്തിരപ്പാട്ടാണ് മലയാളിയുടെ ചുണ്ടിലെത്തിയ ആ സ്വാദ്. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുമ്പോൾ ഉണക്കമുന്തിരിക്ക് രുചി ഇത്തിരി കൂടും. ‘ഒണക്ക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.