ADVERTISEMENT
കൊച്ചി∙ സ്വർണാഭരണ നിർമാണ വിപണന രംഗത്തെ ജോസ്കോ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിമൂലധനം 120 കോടി രൂപയിൽനിന്ന് ഒരു കോടി രൂപയായി കുറയ്ക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് അനുമതി നൽകി. റീട്ടെയിൽ ബിസിനസ് ജോസ്കോയുടെതന്നെ ജോസ്കോ ബുള്ള്യൻ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കു കൈമാറിയതിനെത്തുടർന്ന്, അത്രയും വലിയ മൂലധനം ആവശ്യമില്ലെന്നു ബോധ്യപ്പെട്ടതിനാൽ, 119 കോടി രൂപ ഓഹരിയുടമകൾക്കു തിരികെ നൽകാൻ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com