പിഴയ്ക്കു സ്റ്റേ
Mail This Article
×
ന്യൂഡൽഹി∙ റിലയൻസ് ജിയോയ്ക്ക് ഇന്റർകണക്‌ഷൻ സൗകര്യം നിഷേധിച്ചതിന് ഭാരതി എയർടെൽ, വോഡാഫോൺ–ഐഡിയ എന്നിവയ്ക്ക് 3,050 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ അടുത്ത ഹിയറിങ് വരെ നടപടിയെടുക്കരുതെന്ന് ടെലികോം തർക്ക പരിഹാര ട്രൈബ്യൂണൽ (ടിഡിസാറ്റ്) ടെലികോം മന്ത്രാലയത്തിന് നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.