ADVERTISEMENT
മുംബൈ∙ ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ആലോചിക്കുന്നില്ലെന്നും, കൂടുതൽ നിക്ഷേപം നടത്തുമെന്നും ആസ്തി കൈകാര്യ കമ്പനി ഫ്രാങ്ക്ളിൻ ടെംപിൾട്ടൻ.  കോവിഡിനെ തുടർന്ന് കടപ്പത്ര വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി 2020 ഏപ്രിലിൽ 25000 കോടി രൂപ ആസ്തിയുള്ള ആറ് മ്യൂച്വൽഫണ്ട് സ്കീമുകൾ കമ്പനി അവസാനിപ്പിച്ചിരുന്നു. ഇതിൽ സെബിയുടെ നടപടി നേരിട്ട കമ്പനി ഇന്ത്യ വിടുമെന്ന് പ്രചാരണമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com