ADVERTISEMENT

ആരു പറഞ്ഞാലും റൈഡില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയെപ്പോലെയാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ കുതിപ്പ്. എട്ടുദിവസം തുടര്‍ച്ചായി പച്ച സിഗ്നലിലൂടെ കടന്നുപോയ ശേഷം ഓവര്‍ബോട്ട് ലെവലിലെത്തിയ സെന്‍സെക്സും നിഫ്റ്റിയും കഴിഞ്ഞ വെള്ളിയാഴ്ച ചുവപ്പണിഞ്ഞെങ്കിലും ആഴ്ചയിലെ മൊത്തം കണക്കെടുത്താല്‍ ഒരു ശതമാനത്തോളം നേട്ടത്തിലാണ്. യുഎസും യൂറോപ്പുമുള്‍പ്പെടെ ആഗോള വിപണികളില്‍ ഭൂരിഭാഗവും നേരിയ നേട്ടത്തിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈയാഴ്ച ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളിലെ പലിശനിരക്കു പ്രഖ്യാപനം, ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം, ചൈനയിലെ കോവിഡ് നില, റഷ്യന്‍ ക്രൂഡ് ഓയിലിന് ജി7 രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലനിയന്ത്രണത്തിന്റെ തുടര്‍ഫലങ്ങള്‍ തുടങ്ങി വിപണിയെ സ്വാധീനിക്കാവുന്ന ഒട്ടേറെ സംഭവങ്ങളാണ് വരിനില്‍ക്കുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com