ഹേഗ്∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി മരണശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികൾ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചചെയ്തു. ശിക്ഷ നടപ്പാക്കുന്നതു യുഎൻ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു.
നീതിപൂർവമായ തുടർ നടപടിയുണ്ടാവണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും അധ്യക്ഷൻ റോണി ഏബ്രഹാമിനോടു പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.