തേജസ് പറപ്പിക്കാൻ രണ്ടാം സംഘം നാളെ മുതൽ
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ പറപ്പിക്കാനുള്ള വ്യോമസേനയുടെ രണ്ടാം സംഘം (സ്ക്വാഡ്രൻ) നാളെ നിലവിൽ വരും. കോയമ്പത്തൂരിനു സമീപം സുളൂരിലുള്ള വ്യോമ താവളത്തിൽ നിലയുറപ്പിച്ചിട്ടുള്ള 18–ാം നമ്പർ സ്ക്വാഡ്രന്റെ (സേനയിലെ വിളിപ്പേര് – ഫ്ലയിങ് ബുള്ളറ്റ്സ്) പ്രവർത്തനം സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.