കൂട്ടിയിടിയുടെ വക്കിലെത്തി ഇന്ത്യ, റഷ്യ ഉപഗ്രഹങ്ങൾ
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ അപടകരമാംവിധം അടുത്തെത്തിയതായി റിപ്പോർട്ട്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്ത്യയുടെ കാർട്ടോസാറ്റ് – 2എഫ്, റഷ്യയുടെ കാനോപസ്–V എന്നിവ വെള്ളിയാഴ്ച രാവിലെ 224 മീറ്റർ വരെ അടുത്തെത്തിയതായി റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസ് അറിയിച്ചു.
അതേസമയം, റഷ്യയുടെ ഉപഗ്രഹത്തിൽ നിന്ന് 420 മീറ്റർ അകലെയാണ് കാർട്ടോസാറ്റ് എന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇത് അസാധാരണമല്ലെന്നും 150 മീറ്റർ അടുത്തെത്തിയാൽ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നും ഐഎസ്ആർഒ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.