ഇസ്രത്ത് കേസ്: അന്വേഷകനെ പുറത്താക്കിയതിനു സ്റ്റേ
Mail This Article
×
ന്യൂഡൽഹി ∙ ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തെ സഹായിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് ചന്ദ്ര വർമയെ സർവീസിൽ നിന്നു പുറത്താക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. പുറത്താക്കലിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പുതുക്കിയ ഹർജി നൽകാനും ജഡ്ജിമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
English Summary: Ishrat Jahan case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.