മുസ്‌ലിം സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റാൻ ശ്രമം: മജീദ്
Mail This Article
×
കോഴിക്കോട്∙ പർദയിട്ടെത്തിയാൽ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന സിപിഎം ഭീഷണി, ഭീതിവിതച്ച് മുസ്‌ലിം സ്ത്രീകളെ പോളിങ് ബൂത്തിൽ നിന്ന് അകറ്റാനുള്ള ശ്രമമാണെന്നും റീപോളിങ്ങിൽ ഇതു വിലപ്പോയില്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. സിപിഎമ്മിന്റെ സംഘടിത കള്ളവോട്ട് കയ്യോടെ പിടികൂടിയപ്പോൾ മുസ്‌ലിം വസ്ത്രധാരണത്തെയും ആചാരത്തെയും മോശമായി ചിത്രീകരിച്ച് ചർച്ച വഴിതിരിച്ചു വിടാനാണ് ശ്രമിച്ചതെന്നും മജീദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.