ADVERTISEMENT

ചെന്നൈ∙ ചൂട് കനത്തതോടെ വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്ന് ജീവനക്കാരോട് ഐടി കമ്പനികൾ. അടുത്ത 100 ദിവസത്തേക്ക് ജലക്ഷാമം രൂക്ഷമായിരിക്കുമെന്നതിനാലാണ് തങ്ങൾക്ക് സാധിക്കുന്ന സ്ഥലത്ത് ജോലി ചെയ്തുകൊള്ളാനാണ് നിർദേശം.

12 കമ്പനികളിൽനിന്നുള്ള അയ്യായിരത്തോളം ജീവനക്കാരോടാണ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സ്വകാര്യ ടാങ്കറുകൾ പണിമുടക്കിയപ്പോഴാണ് ഐടി കമ്പനികൾ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ജലക്ഷാമം രൂക്ഷമായതോടെ വീട്ടിൽനിന്ന് വെള്ളം കൊണ്ടുവരണമെന്നാണ് കമ്പനികൾ ആദ്യം ആവശ്യപ്പെട്ടത്. പിന്നീടാണ് വീട്ടിലിരുന്ന ജോലി ചെയ്യണമെന്ന നിർദേശം മുന്നോട്ടുവച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com