സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്
Mail This Article
×
ചങ്ങനാശേരി∙ വസ്ത്ര വ്യാപാരശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തൃക്കൊടിത്താനം സ്വദേശി പി.ആർ.രവിയെയാണ് മൂന്നംഗസംഘം പ്രകോപനമൊന്നുമില്ലാതെ മർദിച്ചത്. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ വാഴപ്പിള്ളി സ്വദേശിയായ യുവാവ് രാജേഷ് കുമാർ അറസ്റ്റിലായി. മറ്റ് രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.