ADVERTISEMENT

ചെന്നൈ∙ മദ്രാസ് െഎെഎടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്കു വിടാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തു. കേസ് സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. 

എന്നാൽ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപെട്ടില്ലെന്ന വാദവുമായി കുടുംബം രംഗത്തുവന്നിരുന്നു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട്. കേന്ദ്രത്തിനു നൽകിയ പരാതിയിലുള്ളത് കോട്ടൂർ പുരം പൊലീസിന്റെ നടപടികളെ കുറിച്ചു മാത്രമാണെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com