സർക്കാരും പൊലീസും ചേർന്നു ചതിച്ചെന്നു വേദനയോടെ, അതിനേക്കാൾ നിസഹായതയോടെയും പറയേണ്ടി വന്ന ഒരു അമ്മ. പെൺമക്കളുടെ ദുരൂഹമരണത്തിൽ വാളയാർ സമര സമിതിയുടെ നേതൃത്വത്തിൽ ഈ അമ്മ സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളുകളായി. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം നൽകി വീണ്ടും ചതിച്ച സർക്കാരിനെതിരായ സമരത്തിന്റെ ഭാഗമാണ് ധർമടത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാർഥിത്വമെന്നു ഈ അമ്മ പറയുന്നു. തന്നെ തെരുവിലിറക്കിയ ഡിവൈഎസ്പി സോജൻ തന്നെക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് കാണണമെന്നു ആ അമ്മ അതിവൈകാരികമായി പ്രതികരിച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
ധർമടത്തേത് ധർമസമരം, ആ കുഞ്ഞുടുപ്പ് നൽകുന്നത് ആത്മവിശ്വാസം: വാളയാർ അമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.