അന്ന് കൊടുംദാരിദ്ര്യം; ഇടാൻ ചെരുപ്പില്ല, നല്ല വസ്ത്രമില്ല; ഇന്ന് 5000 കോടിയുടെ അധിപൻ
Mail This Article
×
കോയമ്പത്തൂരിനടുത്ത് പുതൂരിൽ കൃഷിഭൂമി സ്വന്തമായില്ലാത്ത കർഷകത്തൊഴിലാളികളുടെ മകനാണ് വേലുമണി. കോളജ് പഠന കാലത്ത് ചെരുപ്പില്ല, പാന്റ്സ് ഇല്ല. കഷ്ടപ്പെട്ടു പഠിച്ച് കെമിസ്ട്രി ബിഎസ്‌സി പാസായി. മുംബൈയിലേക്കു വണ്ടി കയറിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ചത് സ്വപ്നതുല്യമായ നേട്ടങ്ങൾ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.