‘ദാരിദ്ര്യം ഉണ്ടെങ്കിലും അത് ആസ്വദിക്കുന്നവരും അതേക്കുറിച്ച് സദാ സങ്കടപ്പെടുന്നവരുമുണ്ട്. ആദ്യത്തെ വിഭാഗം ദാരിദ്ര്യത്തിൽനിന്നു കരകയറും, രണ്ടാമത്തവർ എന്നും ദരിദ്രരായി തുടരും...’ ഡോ.ആരോഗ്യസാമി വേലുമണി എന്ന മുൻ ദരിദ്രനാണ് ഇതു പറഞ്ഞത്. കുടിലിൽനിന്നു കൊട്ടാരത്തിലേക്ക് എന്നൊരു ചൊല്ലുണ്ടെങ്കിൽ അത് അച്ചട്ടാണ് വേലുമണിയുടെ കാര്യത്തിൽ. 5000 കോടിയുടെ അധിപനാണിന്ന്. സ്വയംകെട്ടിപ്പടുത്ത കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് ഒടുവിൽ ഓഹരികളെല്ലാം വിറ്റൊഴിഞ്ഞ കഥ ഇന്ത്യൻ കോർപറേറ്റ് രംഗത്തെ ഇതിഹാസമാണ്..
Premium
അന്ന് കൊടുംദാരിദ്ര്യം; ഇടാൻ ചെരുപ്പില്ല, നല്ല വസ്ത്രമില്ല; ഇന്ന് 5000 കോടിയുടെ അധിപൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.