നിപയ്ക്കു വാക്സീൻ കണ്ടുപിടിച്ചിട്ടുണ്ടോ? കൊറോണയേക്കാൾ ഭയക്കണോ നിപയെ?
Mail This Article
×
ഇന്ത്യയിൽ നാലുതവണയാണ് നിപ പടർന്നു പിടിച്ചത്. പശ്ചിമ ബംഗാളിൽ 2001ൽ തുടർന്ന് 2007ലും. പിന്നീട് കേരളത്തിൽ 2018ലും 2019ലും. ഇതുവരെ രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേരും മരണത്തിനു കീഴടങ്ങി. മരണ നിരക്ക് 89 ശതമാനം! 10 ശതമാനത്തിൽ താഴെ മാത്രമാണ് ഒരു രോഗിയിൽനിന്ന് മറ്റൊരാൾക്കു വൈറസ് പകരാൻ സാധ്യതയെന്നത് ഏറെ ആശ്വാസം പകരുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.