ADVERTISEMENT

വിരമിക്കൽ പ്രായം ഒരു വർഷം കൂട്ടിയാൽ സർക്കാരിന്റെ സാമ്പത്തിക ഭാരം കുറയുമെന്നതാണ് ആ ശുപാർശയ്ക്കുള്ള പ്രധാന കാരണം. തൊഴിലവസരം കുറയുന്നെന്ന യുവജന സംഘടനകളുടെ പരാതികൾ കൂടി പരിഗണിക്കുമ്പോൾ ഒരു വർഷത്തെ വർധനയാണ് അഭികാമ്യം. ഇതു നടപ്പാക്കി രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം പെൻഷൻ പ്രായം 58 ആക്കുന്നതിൽ തെറ്റില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com