അവർ പറഞ്ഞു: നീ കൊല്ലപ്പെടരുത്, അഫ്ഗാൻ വിടണം, താലിബാനെതിരെ സംസാരിക്കണം
Mail This Article
×
‘നിനക്ക് ജനങ്ങളുടെ ശബ്‌ദമാവാനാണ് ആഗ്രഹം. ഞങ്ങൾക്ക് അതിൽ സന്തോഷമുണ്ട്. പക്ഷേ നിനക്ക് നിൽക്കാൻ പറ്റിയ സാഹചര്യമല്ല ഈ നാട്ടിൽ ഉള്ളത്. ഇതൊരു യാത്ര പറച്ചിൽ ആണെന്ന് കണക്കാക്കേണ്ട. സ്ഥിതിഗതികൾ ശാന്തമാവും വരെ ഇവിടെ നിന്ന് മാറിനിൽക്കണം. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,’- മാതാപിതാക്കൾ നിറകണ്ണുകളോടെ പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.