ളാഹ ഗോപാലൻ: ഭൂസമരമുഖത്തെ തീപ്പന്തം; ഒടുവിൽ കനലടങ്ങിയ നെരിപ്പോടായി ജീവിതം..
Mail This Article
×
യാത്ര ചെയ്യാൻ ആരോഗ്യമില്ല, വക്കീലിനു കൊടുക്കാൻ പണമില്ല. ഏതു നിമിഷവും പിടിച്ചെടുക്കാൻ ആളുകളെത്തിയേക്കാവുന്ന ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ജനാലക്കാഴ്ചകൾ മാത്രമായിരുന്നു അവസാന നാളുകളിൽ ഗോപാലന്റെ ജീവിതം. ഒപ്പം നിന്നവരും മുദ്രാവാക്യം വിളിച്ചവരും സാറേന്നു വിളിച്ചവരും ചേർന്ന്, തന്നെ തകർത്തു എന്നാണ് അന്നു ഗോപാലൻ പറഞ്ഞത്........Laha Gopalan, Chengara struggle, Manorama News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.