ജീവനക്കാരന്റെ മകളെ വിവാഹം ചെയ്യാൻ അരുംകൊല; കൃതികയ്ക്കും എന്തു സംഭവിച്ചു?
Mail This Article
×
ഹോട്ടലിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ വിവാഹം നടന്നാൽ ബിസിനസിൽ വൻ വളർച്ച നേടുമെന്നായിരുന്നുവത്രേ ജ്യോതിഷിയുടെ പ്രവചനം. പ്രലോഭനവും ഭീഷിണിയും ഒന്നും ജീവജ്യോതിയുടെ അടുത്തു ഫലിക്കാതെ വന്നപ്പോൾ അവരെയും ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.