യാത്ര യുഎസിലേക്കെങ്കില് രാത്രി ഉറക്കമില്ല; മോദിയുടെ ‘സീക്രട്ട് ഓഫ് എനർജി’?
Mail This Article
×
ഇടവേളകളില്ലാതെ യോഗങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതാണ് ഒരു രീതി. ഒന്നിനു പിന്നാലെ ഒന്നായി യോഗങ്ങളും അതിന്റെ തയാറെടുപ്പുകളും വിലയിരുത്തലുകളും വരുമ്പോൾ ക്ഷീണത്തെക്കുറിച്ചെന്നല്ല, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ലാതാവും. ഇത് 1990കളിൽ പാർട്ടി പ്രവർത്തകനായിരിക്കുമ്പോഴുള്ള യുഎസ് ട്രിപ്പുകളിൽ മോദി പരീക്ഷിച്ചിരുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.