ADVERTISEMENT

ബിജെപിക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും പാർട്ടിയിൽ പി.പി.മുകുന്ദൻ ഒരു സ്വാധീനശക്തിയായിരുന്നു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പിന്നീട് പാർട്ടിയുടെ സാധാരണ അംഗം മാത്രമായി. എങ്കിലും ‘മുകുന്ദേട്ടൻ’ പറയുന്നതു നേതൃത്വവും പ്രവർത്തകരും കാതോർത്തു. അതേസമയം പാർട്ടിയിൽ സജീവമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവർ മുഖം തിരിച്ചു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പി.പി. മുകുന്ദൻ ബിജെപിക്ക് അനഭിമതനായത്? ആരാണ് അദ്ദേഹത്തിന്റെ മുന്നിൽ വാതിലുകൾ ചേർത്തടച്ചത്?മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.പി. മുകുന്ദൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നു. (2021 ഒക്ടോബർ 31ന് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച വിശദമായ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത്)

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com