കോവിഡ്, ദുരിതപ്പട്ടിണി: തെരുവില്‍ ഭിക്ഷ തേടി യുവതികൾ;ആരാകും കിമ്മിന്റെ തോക്കിന് ഇര?
Mail This Article
×
13 വയസ്സു മുതൽ മനുഷ്യക്കടത്തുകാരുടെയും സ്ത്രീപീഡകരുടെയും ഇടയിലൂടെ ജീവൻ കൈയിൽ പിടിച്ച് ഓടിയ പെൺകുട്ടിയാണ് യെനോമി. അമ്മയും താനും ബലാത്സംഗം അടക്കമുള്ള ക്രൂരതകൾ വർഷങ്ങളോളം അനുഭവിച്ചതിനെപ്പറ്റി യെനോമി തുറന്നുപറഞ്ഞപ്പോൾ അതു ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. ചൈനയുടെ അതിർത്തിയോട് ചേർന്ന ഉത്തര കൊറിയൻ നഗരമായ ഹൈസനിൽ ജനിച്ച യെനോമി അതിർത്തി കടന്ന് ചൈനയിലും പിന്നെ ദക്ഷിണ കൊറിയയിലും...North Korea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.