കൺനിറച്ച വേദന, നിശ്ചലമായ കൈ; ഒടുവിൽ ജീവിതത്തിലേക്ക് മെയ്മോളുടെ വള്ളിച്ചാട്ടം
Mail This Article
×
അങ്ങനെയൊരു ദിവസമാണ് ഏറ്റവുമടുത്ത സുഹൃത്ത് ആ സ്കിപ്പിങ് റോപ് സമ്മാനിച്ചത്. ആദ്യം മനസ്സിന്റെയും പിന്നെ കയ്യുടെയും കരുത്തു വീണ്ടെടുക്കാൻ അവസാനമായി ഒരു ശ്രമം കൂടി നടത്തിയാലോ എന്നായി മെയ്മോളുടെ ചിന്ത. അങ്ങനെ റോപ് പിടിച്ച് ആദ്യത്തെ ചാട്ടം ചാടി. പുളഞ്ഞുപോകുന്ന വേദന. കണ്ണിലേക്ക് ഇരച്ചെത്തുന്ന കണ്ണീർ. കരയുന്നത് ആരും കാണാതിരിക്കാൻ രാത്രിയിലായി പിന്നീട് ചാട്ടം. ശരീരത്തെ ഒറ്റക്കാലിൽ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.