കൊച്ചി∙ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നതു മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇ.ശ്രീധരൻ. ‘രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നല്ല പറഞ്ഞത്. സജീവമായി പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെന്നാണ് ഉദ്ദേശിച്ചത്. ഇനി തിരഞ്ഞെടുപ്പിലോ പ്രകടനത്തിലോ ധർണയിലോ പൊതുസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസംഗം നടത്താനും പ്രവർത്തിക്കാനും ഉണ്ടാകില്ല. അതാണുദ്ദേശിച്ചത്. അതിനായൊന്നും ആരോഗ്യം അനുവദിക്കുന്നില്ല.
'ഇല്ല, ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ല; ഇടത് സർക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടും’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE