ADVERTISEMENT

ഇടുക്കിയിൽനിന്ന് ധീരജിന്റെ ജന്മനാടായ കണ്ണൂരിലേക്ക് വിലാപയാത്ര നീങ്ങുമ്പോൾ പാറശാലയിൽ തിരുവാതിരകളിയും കണ്ട് താളം പിടിച്ചും കൈകൊട്ടിയും ഇരിക്കുകയായിരുന്നു നേതാക്കൾ. അതോടെ വിലാപയാത്രയും തിരുവാതിരകളിയും ഒരുമിച്ചു നടത്താൻ പ്രാപ്തമായ പാർട്ടി എന്ന വിശേഷണവും(!) സിപിഎമ്മിനു സിദ്ധിച്ചു. സൈബർ ലോകത്ത് കൂരമ്പുകൾ പാഞ്ഞു. പാർട്ടിക്കൊപ്പം നിൽക്കുന്നവർതന്നെ തള്ളിപ്പറഞ്ഞു...CPIM Thiruvathirakali

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com